Surprise Me!

V4 ഇമാം മഖ്രീസിയുടെ തജ്രീദു തൗഹീദ് تجريد التوحيد المفيد

2018-05-20 0 Dailymotion

<br /><br />Start making money with Dailymotion now with YCN,<br /> the #1 network for Dailymotioners: https://ycnnetwork.com <br />MODULE 07/13.05.2018<br /><br />ഇമാം മഖ്‌രീസി റഹിമഹുല്ലാഹിയുടെ (മരണം : ഹിജ്‌റ 845)<br />തജ്‍രീദു തൗഹീദ് തുടരുന്നു :<br /><br />പാമ്പു തൊലിയുരിയുന്നതു പോലെ തൗഹീദിൽ നിന്ന് അടർന്നു പോകുന്ന മുസ്‌ലിം അവൻ മുസ്‌ലിമും മുവഹ്ഹിദും തന്നെയെന്ന് കരുതുന്നു ... അല്ലാഹുവിൽ ശരണം....<br /><br />وكذلك قول المشركين في النار لأصنامهم: {تَاللَّهِ إِنْ كُنَّا لَفِي ضَلالٍ مُبِينٍ إِذْ نُسَوِّيكُمْ بِرَبِّ الْعَالَمِينَ} ،<br />ആശയ സംഗ്രഹം : നരകത്തിൽ വച്ച് ബഹുദൈവ വിശ്വാസികളുടെ സംസാരവും ഇപ്രകാരം തന്നെ.അല്ലാഹുവിനെ മറ്റുള്ളവരുമായി സമപ്പെടുത്തിയത് സംബന്ധിച്ച് നരകത്തിൽ വച്ച് ഇങ്ങിനെയാണ്‌ അവർ പറയുക :<br />تَاللَّهِ إِنْ كُنَّا لَفِي ضَلالٍ مُبِينٍ إِذْ نُسَوِّيكُمْ بِرَبِّ الْعَالَمِينَ<br />അല്ലാഹുവാണ സത്യം! ഞങ്ങള്‍ വ്യക്തമായ വഴികേടില്‍ ‍തന്നെയായിരുന്നു<br />നിങ്ങള്‍ക്ക്‌ ഞങ്ങള്‍ ലോകരക്ഷിതാവിനോട്‌ തുല്യത കല്‍പിക്കുന്ന സമയത്ത്‌<br /><br />(പരിശുദ്ധ ഖുര്‍ആന്‍ അദ്ധ്യായം 026 ശുഅറാ 89 – 103 കാണുക) :<br /><br />وَأُزْلِفَتِ الْجَنَّةُ لِلْمُتَّقِينَ<br />( അന്ന്‌ ) സൂക്ഷ്മത പാലിക്കുന്നവര്‍ക്ക്‌ സ്വര്‍ഗം അടുപ്പിക്കപ്പെടുന്നതാണ്‌<br />وَبُرِّزَتِ الْجَحِيمُ لِلْغَاوِينَ<br />ദുര്‍മാര്‍ഗികള്‍ക്ക്‌ നരകം തുറന്നു കാണിക്കപ്പെടുന്നതുമാണ്‌<br />وَقِيلَ لَهُمْ أَيْنَ مَا كُنتُمْ تَعْبُدُونَ<br />അവരോട്‌ ചോദിക്കപ്പെടുകയും ചെയ്യും: നിങ്ങള്‍ ആരാധിച്ചിരുന്നതെല്ലാം എവിടെപ്പോയി?<br />مِن دُونِ اللَّهِ هَلْ يَنصُرُونَكُمْ أَوْ يَنتَصِرُونَ<br />അല്ലാഹുവിനു പുറമെ അവര്‍ നിങ്ങളെ സഹായിക്കുകയോ, സ്വയം സഹായം നേടുകയോ ചെയ്യുന്നുണ്ടോ?<br />فَكُبْكِبُوا فِيهَا هُمْ وَالْغَاوُونَ<br />തുര്‍ന്ന്‌ അവരും ആ ദുര്‍മാര്‍ഗികളും നരകത്തില്‍ മുഖം കുത്തി വീഴ്ത്തപ്പെടുന്നതാണ്‌<br />وَجُنُودُ إِبْلِيسَ أَجْمَعُونَ<br />ഇബ്ലീസിന്‍റെ മുഴുവന്‍ സൈന്യങ്ങളും<br />قَالُوا وَهُمْ فِيهَا يَخْتَصِمُونَ<br />അവിടെ വെച്ച്‌ അന്യോന്യം വഴക്ക്‌ കൂടിക്കൊണ്ടിരിക്കെ അവര്‍ പറയും:<br />تَاللَّهِ إِن كُنَّا لَفِي ضَلالٍ مُّبِينٍ<br />അല്ലാഹുവാണ സത്യം! ഞങ്ങള്‍ വ്യക്തമായ വഴികേടില്‍ ‍തന്നെയായിരുന്നു<br />إِذْ نُسَوِّيكُم بِرَبِّ الْعَالَمِينَ<br />നിങ്ങള്‍ക്ക്‌ ഞങ്ങള്‍ ലോകരക്ഷിതാവിനോട്‌ തുല്യത കല്‍പിക്കുന്ന സമയത്ത്‌<br />وَمَا أَضَلَّنَا إِلاَّ الْمُجْرِمُونَ<br />ഞങ്ങളെ വഴിപിഴപ്പിച്ചത്‌ ആ കുറ്റവാളികളല്ലാതെ മറ്റാരുമല്ല<br />فَمَا لَنَا مِن شَافِعِينَ<br />ഇപ്പോള്‍ ഞങ്ങള്‍ക്ക്‌ ശുപാര്‍ശക്കാരായി ആരുമില്ല<br />وَلا صَدِيقٍ حَمِيمٍ<br />ഉറ്റ സുഹൃത്തുമ..

Buy Now on CodeCanyon