<br />ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ എംഎസ് ധോണിയുടെയും (113) ലോകേഷ് രാഹുലിന്റെയും (108) സെഞ്ച്വറികളുടെ മികവില്‍ ഏഴു വിക്കറ്റിന് 359 റണ്‍സ് അടിച്ചെടുത്തപ്പോള്‍ തന്നെ വിജയമുറപ്പിച്ചിരുന്നു. മറുപടിയില്‍ ബംഗ്ലാദേശിനെ മൂന്നു പന്ത് ബാക്കിനില്‍ക്കെ 264 റണ്‍സില്‍ ഇന്ത്യ എറിഞ്ഞുവീഴ്ത്തി. <br /><br />KL Rahul settles No. 4 debate, MS Dhoni finds his groove<br /><br />