കൈക്കൂലി വാങ്ങി കീശ വീർപ്പിച്ച് ടാറ്റയോ ബിർളയോ ആകാമെന്ന ധാരണയാണ് പലർക്കെന്നും നേതാവ്.<br />അഴിമതിക്കെതിരെ ചെയർപേഴ്സണിന് പരാതി നൽകിയിട്ടും നടപടിയുണ്ടായില്ലെന്ന് ആരോപണം. സിപിഎമ്മിനുള്ളിലെ ഭിന്നത ഈ വിഷയത്തിൽ വ്യക്തം.