ദിവസവും പണിക്ക് പോയി ജീവിക്കുന്നവരാണ് പാഡിയിലുള്ളവർ.. സ്വന്തമായി വീടില്ലത്തത് കൊണ്ടാണ് പരിഗണിക്കാത്തതെന്നാണ് സർക്കാർ പറയുന്നത്