<p>എത്രത്തോളം സമ്മർദത്തിലായിരുന്നു കോഹ്ലി റാഞ്ചിയിലേക്ക് എത്തിയത്. ഓസ്ട്രേലിയയിലെ ഭേദപ്പെട്ട പ്രകടനം. വിരമിപ്പിക്കാൻ ഒരുങ്ങുന്നവർ, ഭാവി തീരുമാനിക്കാൻ ബിസിസിഐ, 2027 ലോകകപ്പ് അഭ്യൂഹങ്ങള്‍. അങ്ങനെ എന്തെല്ലാം. പക്ഷേ, തന്റെ കരിയറിന്റെ അസ്തമയകാലം പോലും മറ്റൊരാളുടെ പീക്ക് അല്ലായെന്ന് തെളിയിക്കുകയാണ് അയാള്‍.</p>
