<p>അന്താരാഷ്ട്ര ക്രിക്കറ്റിലെ 50 ദിവസത്തെ ഇടവേള, അവഗണന, അവസരനിഷേധം, സമ്മര്‍ദം. ശുഭ്മാൻ ഗില്ലിന് വഴിയൊരുക്കി ഡഗൗട്ടില്‍ നിസാഹയകനായി ഇരിക്കാൻ താൻ ഒരുക്കമല്ലെന്നുള്ള മറുപടി ആദ്യ ഷോട്ടില്‍ തന്നെ ഉണ്ടായിരുന്നു. കമന്ററി ബോക്സിലിരുന്ന ഇതിഹാസങ്ങള്‍ പോലും സഞ്ജുവിന്റെ കാര്യത്തില്‍ ഗംഭീറിനൊപ്പമായിരുന്നില്ല</p>
