മന്ത്രിസഭ അംഗീകരിച്ച പൂർണരൂപം രേഖയാക്കുമെന്ന് സ്പീക്കർ റൂളിങ് നൽകി. കേന്ദ്രവിമർശനമുള്ള ഭാഗങ്ങളാണ് ഗവർണർ ഒഴിവാക്കിയത്.