ഇന്നുണ്ടായ ബോംബിങ്ങിൽ രണ്ട് ഫലസ്തീനികൾ കൂടി കൊല്ലപ്പെട്ടു. അതിനിടെ, റഫ അതിർത്തി പൂർണമായി തുറക്കില്ലെന്ന പിടിവാശി തുടരുകയാണ് ഇസ്രായേൽ