കുവൈത്തിനെതിരായ ഇറാന്റെ തുടർച്ചയായ ആക്രമണങ്ങളെ തുടർന്ന് ഇറാൻ അംബാസഡറെ വിദേശകാര്യ മന്ത്രാലയം വീണ്ടും വിളിച്ചുവരുത്തി.