തിരക്കേറിയ സമയമായിരുന്നെങ്കിലും വോട്ട് രേഖപ്പെടുത്തിയ ശേഷമേ വിവാഹത്തിന് പോകൂ എന്ന ഉറച്ച തീരുമാനമാണ് അഖിലയെ പോളിങ് ബൂത്തിലേക്ക് എത്തിച്ചത്.