അഴിമതി ആരോപണങ്ങളിൽ മുങ്ങിയ മേയർ സ്ഥാനത്ത് തുടരാൻ അർഹയ്യലെന്നാണ് ഇടതുപക്ഷം പറയുന്നത്. വൻ പ്രതിഷേധത്തെത്തുടർന്ന് അജണ്ടകളിലേക്ക് കടക്കാനാകാതെ കൗൺസിൽ യോഗം പിരിഞ്ഞു.