തിരുനാളിൽ പങ്കെടുക്കാൻ ഞായറാഴ്ച മുതൽ തന്നെ പള്ളിയിലേക്ക് തീർഥാടകർ എത്തിത്തുടങ്ങി. തമിഴ്നാട്ടിൽ നിന്നുള്ള വിശ്വാസികളാണ് കൂടുതലും എത്തുന്നത്.