ലക്ഷങ്ങൾ പാഴായി; കനത്ത ചൂടിലും നഗരത്തിലെ വാട്ടർ കിയോസ്കുകൾ നോക്കുകുത്തി, കുടിവെള്ളമില്ലാതെ ജനങ്ങൾ വലയുന്നു.