തെറ്റായ നടപടിയാണ് പാർട്ടി പ്രവർത്തകൻ്റെ ഭാഗത്തുനിന്ന് ഉണ്ടായതെന്നും തർക്കത്തിൽ സിപിഎം ഇടപെടേണ്ട സാഹചര്യം ഇല്ലെന്നും സിപിഎം പാർട്ടി നേതൃത്വം പറഞ്ഞു.