കുടുംബം ഉന്നയിച്ച ആവശ്യമാണ് പരിഗണിച്ചിരിക്കുന്നത്. മന്ത്രിസഭാ യോഗത്തിലാണ് കേസ് സിബിഐക്ക് വിടാനുള്ള തീരുമാനമുണ്ടായത്.