പില്ലറുകൾ മാത്രം അടിത്തറയാക്കി അഞ്ചു നിലകളും ഉയർത്തിയ കെട്ടിടത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ അവസാന ഘട്ടത്തിൽ എത്തിനിൽക്കവെയാണ് ദുരന്തമുണ്ടായത്.