രാജ്യത്ത് തന്നെ ആദ്യമായി ഗോത്രബന്ധു മെന്‍റേഴ്‌സിനെ അവതരിപ്പിച്ച സംസ്ഥാനമാണ് കേരളം. ഗോത്രവര്‍ഗത്തിലെ കുട്ടികളുടെ വിദ്യാഭ്യാസ പുരോഗതിയില്‍ നിര്‍ണായക പങ്ക് വഹിച്ച പദ്ധതി അട്ടിമറിക്കപ്പെട്ടതിനൊപ്പം മുന്നൂറോളം അധ്യാപകരുടെ ജീവിതോപാധിയും ഇല്ലാതായിരിക്കുന്നു.
