കുട്ടികള്‍ക്കൊപ്പം മുതിർന്നവരെയും മർദ്ദിക്കുമായിരുന്നുവെന്നും നല്ല ഭക്ഷണമോ മരുന്നോ നല്‍കാറില്ലെന്നും മുൻ ജീവനക്കാരി നേരത്തെ തന്നെ വെളിപ്പെടുത്തിയിരുന്നു. മർദനത്തിൻ്റെ കാര്യം പുറത്ത് പറഞ്ഞാൽ കേസ് കൊടുക്കുമെന്ന് സ്ഥാപനത്തിൻ്റെ നടത്തിപ്പുകാരനായ പാസ്‌റ്റർ ബിനു വാഴമുട്ടം ഭീഷണിപ്പെടുത്തുകയും ചെയ്‌തിരുന്നു.
