നിശ്ചിത സമയത്തിനകം സത്യപ്രതിജ്ഞ ചെയ്തില്ലെങ്കിൽ കൗൺസിലർ സ്ഥാനം നഷ്ടപ്പെടുമെന്നതിനാലാണ് സുഗതൻ ഹൈക്കോടതിയെ സമീപിച്ചത്